Wednesday, June 16, 2010

ദേശീയ പാതവികസനം: ഇരകളെ ഗുണഭോക്താക്കളാക്കുക

അച്യുതാനന്ദന്മാരിൽ നിന്നും സുഗതകുമാരിമാരിൽ നിന്നും മലയാളികളെ ആരു രക്ഷിക്കും? സക്കറിയ കലാകൌമുദിയിൽ എഴുതിയ ലേഖനത്തിൽ ചോദിച്ച ചോദ്യമാണിത്.

വാരികയുടെ അതേ ലക്കത്തിൽ ജോൺ ബ്രിട്ടാസ് ചോദിച്ചു: ദേശീയപാതയുടെ വീതി പാതിയാക്കാനായി നിവേദനം നടത്താൻ ഒന്നിച്ച് ഡൽഹിയിൽ പോയ ഭരണ-പ്രതിപക്ഷ നേതാക്കളുടെ മനസ്സിൽ തെളിഞ്ഞത് ഏതെല്ലാം ജനവിഭാഗങ്ങളായിരുന്നു?

ഈ സുഹൃത്തുക്കളുടെ ലേഖനങ്ങളോടുള്ള എന്റെ പ്രതികരണം (“ഇരകളെ ഗുണഭോക്താക്കളാക്കുക”) കലാകൌമുദിയുടെ പുതിയ ലക്കത്തിൽ (നമ്പർ 1815, ജൂൺ 20, 2010) വായിക്കാം.

2 comments:

Unknown said...

അത് ഇവിടെ കൂടി ഒന്നു പോസ്റ്റ് ചെയ്യുമോ?

Subhash BP said...

Making the affected people the 'beneficiaries also' is a practical suggestion.

Then again the question of avoiding toll collection remains unanswered!